ആത്മജ്ഞാനത്തിൻ്റെ പൂങ്കാവനമാണ് ശബരിമല, അവിടം സുരക്ഷിതമായി നിലനിർത്തുക എന്നത് ഒരോ അയ്യപ്പഭക്തന്റെയും കടമയും ഉത്തരവാദിത്ത്വവുമാണ് അതിനായി ചുവടെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് ഫയർ & റെസ്ക്യു ഫോഴ്സ് നിർദ്ദേശിക്കുന്നു.
சபரிமலை சுயஅறிவின் உறைவிடமாகும், அதை பாதுகாப்பாக வைத்திருப்பது ஒவ்வொரு ஐயப்ப பக்தர்களின் கடமையும் பொறுப்பும் ஆகும், மேலும் கீழே கொடுக்கப்பட்டுள்ள வழிமுறைகளைப் பின்பற்றவும், தீயணைப்பு மற்றும் மீட்புப் படை அறிவுறுத்துகிறது.
- അയ്യപ്പന്റെ പുങ്കാവനത്തിൽ എത്തുന്ന ഓരോ അയ്യപ്പ ഭക്തനും പൂങ്കാവനത്തിൽ തീ പിടിക്കുവാൻ സാധ്യതയുള്ള വസ്‌തുക്കളോ സ്ഫോടക വസ്‌തുക്കളോ തീ പിടിക്കാവുന്ന ദ്രാവകങ്ങളോ കൊണ്ടുവരില്ല എന്ന് സ്വയം ഉറപ്പുവരുത്തുക.
- புங்கவனத்தில் உள்ள ஐயப்பனின் புங்கவனத்தை அடையும் ஒவ்வொரு ஐயப்ப பக்தரும் எளிதில் தீப்பற்றக்கூடிய பொருட்கள், வெடிபொருட்கள் அல்லது எளிதில் தீப்பற்றக்கூடிய திரவங்களை கொண்டு வர வேண்டாம்.
- വസ്ത്രങ്ങളിൽ തീ പിടിച്ചാൽ നിൽക്കുക, വീഴുക, ഉരുളുക എന്ന പ്രക്രിയ അവലംബിക്കുക.
- ஆடை தீப்பிடித்தால், ஸ்டாண்ட், ஃபால் மற்றும் ரோல் நடைமுறையை பின்பற்றவும்.
- അശ്രദ്ധമായി സന്നിധാനത്തോ, യാത്രാമധ്യേ കാടുകളിലേക്കോ കത്തിച്ച കർപ്പൂരമോ തടികഷ്‌ണങ്ങളോ വലിച്ചെറിയാതിരിക്കുക.
- எரித்த கற்பூரத்தையோ, மரக்கட்டைகளையோ சன்னிதையிலோ, வழியில் உள்ள காட்டுயிலோ கவனக்குறைவாக வீசக்கூடாது.
- സ്റ്റൗ, വിറകടുപ്പുകൾ എന്നിവ ഉപയോഗിച്ച് വിരികളിൽ ആഹാരം പാചകം ചെയ്യുകയില്ലെന്ന് ഓരോ അയ്യപ്പ ഭക്തരും സ്വയം ഉറപ്പുവരുത്തുക.
- ஒவ்வொரு ஐயப்ப பக்தரும் அடுப்புகள் மற்றும் விறகு அடுப்புகளைப் பயன்படுத்தி அரிசியில் உணவு சமைக்காமல் இருப்பதை உறுதி செய்ய வேண்டும்.
- എൽപി ജി വാതക ചോർച്ചയുള്ള സ്ഥലങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുവാൻ പാടില്ല.
- எல்பிஜி கேஸ் கசியும் இடங்களில் மொபைல் போன் பயன்படுத்தக் கூடாது.
- ഭസ്മക്കുളത്തിൽ ഇറങ്ങുമ്പോൾ കൂടെയുള്ള കുട്ടികളെ വളരെയധികം ശ്രദ്ധിക്കുക.
- சாம்பலில் இறங்கும் போது உடன் வரும் குழந்தைகளை கூர்ந்து கவனிக்கவும்.
- ആഴിയിൽ നിന്നും നിശ്ചിത അകലം പാലിക്കുക.
- ஆழத்திலிருந்து ஒரு குறிப்பிட்ட தூரத்தை வைத்திருங்கள்.
- യാത്രാമധ്യേ എന്തപകടം സംഭവിച്ചാലും അഗ്നിശമന രക്ഷാസേനയെ വിവരം അറിയിക്കുക. – 04735 202 033
- பயணத்தின் போது ஏதேனும் விபத்து ஏற்பட்டால், தீயணைப்புப் படைக்குத் தெரிவிக்கவும். – 04735 202 033


